Local

എന്‍ സി പി സംസ്ഥാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഇക്കുറി വാശിയേറും

Published

on

എന്‍ സി പി പ്രസിഡന്‍റ് സ്ഥാനം നിലനിര്‍ത്താനായി പി.സി.ചാക്കോയും പ്രസിഡന്‍റ് സ്ഥാനത്തേക്കുമത്സരിക്കാന്‍ തോമസ്.കെ തോമസ് എംഎല്‍എയും രംഗത്തെത്തുന്നതോടെ എന്‍ സി പി സംസ്ഥാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് വാശിയേറും. ജില്ലാ പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പില്‍ ചാക്കോപക്ഷത്തിനു പല ജില്ലകളിലും തിരിച്ചടി നേരിട്ടിരുന്നു.ഇതിനിടെ പി സി ചാക്കോ വരുത്താനാണെന്നും.,നമ്മളാണ് യഥാർത്ഥ എൻ സി പി ക്കാരെന്നും,കുതിരയെ നോക്കാൻ വന്നവൻ കുടുംബക്കാരനായി എന്നൊക്കെ പി സി ചാക്കോയെ അധിക്ഷേപിച്ചുകൊണ്ടുള്ള ലഘുലേഖകളും പ്രചരിക്കുന്നുണ്ട്.
എന്‍സിപി പ്രസിഡന്‍റ് സ്ഥാനം നിലനിര്‍ത്താനായി പി.സി.ചാക്കോയും പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ തോമസ്.കെ തോമസ് എംഎല്‍എയും രംഗത്തെത്തിയാൽഎന്‍സിപി സംസ്ഥാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വാശിയേറുമെന്നുറപ്പായി.
മത്സരം നടന്ന കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചാക്കോ വിഭാഗം പരാജയം നേരിട്ടു. പി.സി ചാക്കോ സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റപ്പോള്‍ പതിനൊന്ന് ജില്ലകളിൽ പ്രസിഡൻറുമാരായി നോമിനേറ്റ് ചെയ്തിരുന്നു. അതില്‍ത്തന്നെയുള്ള നാലു ജില്ലകളില്‍ ചാക്കോ വിഭാഗത്തില്‍നിന്നുള്ളവര്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ ജില്ലാ പ്രസിഡന്‍റ് സ്ഥാത്തേക്കു മത്സരിച്ച്‌ പരാജയപ്പെടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version